Tuesday, 6 September 2016

ഓമാനൂർ ശുഹദാക്കൾ

ഓമാനൂർ ശുഹദാക്കൾ

ഓമാനൂർ ശുഹദാക്കളുടെ ചരിത്രം :-
                    മലപ്പുറം ജില്ലയിലെ സിരാകേ
ന്ദ്രമായ കൊണ്ടോട്ടി യിൽ നിന്ന് എടവണ്ണ
പ്പാറയിലേക്കുള്ളവഴി
യിൽ 9.KM യാത്ര ചെ
യ്താൽ ഓമാനൂർ എ
ന്നസ്ഥലത്ത് എത്താം,
            ഓമാനൂരിന്റെ
ആദ്യനാമം' ബിംബ നൂർ"എന്നായിരുന്നു,
അബലങ്ങളും,ബിംബ
ങ്ങളും,പരിപാലകരുംഅധികരിച്ചതായി
രുന്നു അതിനുകാരണം.
           അവിടെയുള്ള
മുഴുവൻ വീട്ടുകാരും
ഹൈന്ദവരായിരുന്നു
ആകെ മൂന്ന് മുസ്ലീം വീടുകളാണ് അവിടെ
ഉണ്ടായിരുന്നത്.മുഹ്
യുദ്ധീൻ,കുഞ്ഞാലി, കുഞ്ഞിപ്പോകർ എന്നി
വരുടെതായിരുന്നു ആ മൂന്ന് വിടുകൾ.കു
ഞ്ഞാലിയുടെ സഹോ
ദരി പുത്രൻമാരാണ്
കുഞ്ഞിപ്പോർ, മുഹ്
യുദ്ധീൻ എന്നവർ.
          തിരൂരിൽ നിന്ന്
''നയ്യാർ"കുടുംബത്തിൽപെട്ട ഒരു ചെറുപ്പ
കാരനെ ചില കാരണ
ത്താൽ ആ കുടുംബ
ത്തിൽ നിന്നും നാട്ടിൽ
നിന്നും പുറത്താക്കി.
ആ ചെറുപ്പക്കാരൻ ചുറ്റിതിരിഞ്ഞ്     അ
വസാനം എത്തിപ്പെട്ട
ത് ഇന്നത്തെ ഓമാനു
രിലാണ്.അദ്ദേഹത്തി
ന്റെ കുലതൊഴിലായ
ബിംബനിർമാണവും
ബിംബാരാധനയുംഅ
വിടെ കൂടുതലായതാ
ണ് അവിടെ എത്താനു
ള്ള കാരണം.
     എന്നാൽ ആ യുവാ
വിന് അവൻ ഉദ്ദേശിച്ച
സഹായം ലഭിച്ചില്ല.
വെള്ളമോ ഭക്ഷണ
മോ ലഭിക്കാതെ മാറി
ഉടുക്കാൻ വസ്ത്ര മി
ല്ലാതെ താമസിക്കാൻ
വീടില്ലാതെ കഷ്ടപെട്ട
ആ യുവാവിനെ "കു
ഞ്ഞാലി" എന്ന മുസ്ലീം
യുവാവ് തന്റെ വീട്ടി
ലേക്ക് കൊണ്ടുപോ
യി വേണ്ട സഹായം
ചെയ്ത് കൊടുത്തു!
       ഈ സംഭവം അവ
ർക്ക് മുസ് ലിമിങ്ങ
ളോടുള്ള ശത്രുത വർ
ദ്ദിക്കാൻ കാരണമായി
ആ യുവാവിനെ മുസ്
ലിം വീട്ടിൽ നിന്ന് പു
റത്താക്കാൻ അവർ ശ്ര
മിച്ചു.
        ഇതിനിടയിലാണ്
മറ്റൊരു സംഭവം   ഉ
ണ്ടായത്! ഓമാനൂരിന
ടുത്ത നാടായ 'പള്ളി
ക്കുന്ന്' എന്നറിയപെടു
ന്ന " പാലോയി ' എന്ന സ്ഥലത്ത് ബിംബാരാധ
യായിരുന്ന'' അമ്മാളു
എന്ന ഹിന്ദു സ്ത്രീ  മു
സ്ലിമായി 'ഹലീമ ' എ
ന്ന പേര് സ്വികരിച്ചു.
ഈ രണ്ട് സംഭവങ്ങൾ
അവരുടെ ഇസ്ലാം  വി
രോധംആളികത്തിച്ചു
തൽഫലമായി ആ മു
സ്ലീം സ്ത്രീയെ നിർബ
ദ്ധ പൂർവ്വം അവരുടെ
മതത്തിലേക്ക് നന്നേ തിരിച്ച് കൊണ്ട് പോ
യി.ഇതോടു കൂടിമുസ്
ലിംകളെ ആ നാട്ടിൽ
നിന്ന് ആട്ടിയോടിക്കാ
ൻ അവർ  കുടിലത
ന്ത്രം പ്രയോഗിച്ചു.
           കരുണാകരൻ എന്ന വർഗ്ഗിയ വാദി
യുടെ നേതൃത്വത്തിൽ
ആർ പേർ അവിടത്തെ
മഹാരാജാവായ    സാ
മൂതിരിയോട് മുസ്ലീം
കൾക്കെതിരിൽ    യു
ദ്ധം ചെയ്യാൻഅനു  മ
തിക്കായി നിവേദനം നൽകി പക്ഷേ    മുസ്
ലിംകളുടെ ദേശഭക്തി
യും ദേശസ്നേഹവും
കണ്ടറിഞ്ഞ  സാമുതി
രി രാജാവ് അനുമതി
നൽകിയില്ല.സാമുതി
രി രാജാവിന്റെ മന്ത്രി
യായ 'കൃഷണൻ'   എ
ന്നയാളെ കൊണ്ട് റെ
ക്ക മെന്റ്ചെയ്തെങ്കി
ലും അതും തള്ളപെട്ടു
        അവസാനം ചതി
യിലൂടെ മുസ്ലിമിങ്ങ
ളെ അക്രമികാൻ  വേ
ണ്ടി ഒരു പന്നിയെ കൊന്ന് പള്ളിയിൽ
കൊണ്ട് വന്നിട്ടു.മുസ്
ലിമീങ്ങൾ ക്ഷമിച്ചു.
പിന്നീട് അവർ ഒരു പ
ശുവിനെ കൊന്ന് തല
യറുത്ത് അവരുടെ അ
ബലത്തിൽ കൊണ്ടുവ
ന്നിട്ടു.അബലത്തിലെ
പൂ ചാരി ഉറഞ്ഞ്    തു
ള്ളി കൊണ്ട് കള്ള പ്ര
സ്താവന നടത്തി " അമ്പ
ല നട അശുദ്ധമായിരി
ക്കുന്നു ദൈവം     കോ
പി ച്ചിരിക്കുന്നു. ദൈ
വകോപം മാറാൻ  ഇ
തിന് കാരണക്കാരായ
മുസ്ലീമീങ്ങളെ ഈ നാ
ട്ടിൽ നിന്നുംആട്ടിപ്പാ
യിപ്പിക്കുക.അല്ലെങ്കി
ൽ ദൈവ ശാപം    ഈ
നാട്ടിൽ ഉണ്ടാകും" ശ
ത്രുകൾ ഇളകി    പുറ
പ്പെട്ടു.അവർ ആദ്യമാ
യി പള്ളികുന്നത്തുള്ള
പള്ളികത്തിച്ചു.   സമ്പ
ത്തുകൾ കൊള്ളയടി
ചു. മുസ് ലിംകളെ ആ
ട്ടിയോടിച്ചു. മുസ്ലീം ക
ൾ കാർക്കും അതിനെ
പ്രതിരോധിക്കാൻ   ക
ഴിഞ്ഞില്ല. കാരണം മു
സ്ലീംകൾ എണ്ണത്തിലും
വണ്ണത്തിലും     വളരെ
കുറവായിരുന്നു;
        ഓമാനൂരിലെ മു
സ് ലിം സഹോദരൻമാ
ർ ഈ പാവപെട്ട മുസ്
ലിംകളെ ആശ്വസിപ്പി
ക്കാൻ തയ്യാറായി ഈ
പരാക്രമം നേരിൽ ക
ണ്ട അവർ അതീവ ദു:
ഖി: തരായി.    ശത്രുക
ൾ ഇനിയും അക്രമം
തുടങ്ങുകയാണെങ്കിൽ പ്രതിരോധിക ണ
മെന്ന് അവർ   തീരുമാ
നിച്ചു.
       അതിനിടയിലാണ്
മറ്റൊരു സംഭവം    നട
ക്കുന്നത്.      അവരിൽ
പെട്ട ഒരാൾ ഒരു മുസ്
ലിമിനെ ജോലിക്ക് വി
ളിച്ചു. ആ മുസ്ലീം  ജോ
ലി ചെയ്ത്    കൊണ്ടി
രിക്കേ ആ    മനുഷ്യൻ
മുസ് ലിമിങ്ങളെയും
ഇസ്ലാമിനെയും    കടു
ത്ത ഭാഷയിൽ ആക്ഷേ
പിക്കാനും പരിഹസ്സി
ക്കാനും തുടങ്ങി. ഇത്
കേട്ട് സഹികെട്ട മുസ്ലീം
തന്റെ കയ്യിലുള്ള ആ
യുധം കൊണ്ട്    അവ
നെവെട്ടി.     അവന്റെ
കൈ മുറിഞ്ഞു;   പിടി
വിട്ടുവെന്ന് മനസ്സിലാ
യപ്പോൾ മുസ്ലീം      അ
വിടുന്ന് ഓടിപ്പോയി.
        കാരണം കിട്ടാൻ
വേണ്ടി   കാത്തിരിക്കു
ന്ന ശത്റുക്കൾ ഒന്നിച്ച്
സർവ്വ സന്നാഹങ്ങളു
മായി   മുസ്ലിമിങ്ങളെ
ആട്ടിയോടിക്കാൻ പു
റപെട്ടു. ഓമാനൂരിൽ
നിന്നും എട്ട് "ഫർസഖ് '
(14. K.M) ദൂരത്തേക്ക്
മുസ് ലിമീങ്ങളെ ആട്ടി
യോടിക്കണമെന്ന്  അ
വർ തിരൂമാനിച്ചു.പ
ലവീടുകളുംതകർത്ത്
അടുത്തത്  മുഹ് യുദ്ദീ
ൻ എന്നവരുടെ   വിടാ
ണ് അവരുടെ    ലക്ഷ്യ  മെന്നറിഞ്ഞ    കുഞ്ഞാ
ലിയും     കുഞ്ഞിപ്പോ
ക്കരും മുഹ് യുദ്ധിൻ
എന്നവരുടെ  വിട്ടിലെ
ത്തി.അപ്പോൾ    അദ്ദേ
അവിടെ   ഉണ്ടായിരു
ന്നില്ല. തന്റെ   ആയു
ധം    സജ്ജീകരിക്കാൻ
പോയതായിരുന്നു.
അൽപസമത്തിനകംതിരിച്ചെത്തിയപ്പോൾ
അവർ മൂന്ന് പേരും ശ
ത്രുക്കളോട് യുദ്ദം ചെ
യ്യാനും        ശഹീദായി
സ്വർഗ്ഗം    പുൽകാനും
പ്രതിജ്ഞ എടുത്തു. താമസ്സിയാതെ ശത്റു
കൾ മുഹ് യുദ്ധീൻ എ
ന്നവരുടെ വീട്    വള
ഞ്ഞു. അവർ ശത്രുക
ളുമായി      ശക്തമായ
യുദ്ധം ചെയ്തു     ഈ
മാനിക ശക്തി കൊണ്ട്
യുദ്ധം ചെയ്യുന്ന അവ
രേ നേരിടാൻ ശത്രുക
ൾ ക്ക് കഴിഞ്ഞില്ല. അ
വർപിന്തിരിഞ്ഞോടി
ശഹീദാവണമെന്ന അട
ങ്ങാത്ത മോഹത്താൽ
ആ മൂന്ന്പേരും ശത്രു
കളെ പിന്തുടർന്നു.
        നമുക്ക്   സംഘമാ
യി യുദ്ധം ചെയ്യേണ്ട.
ഒരാൾ യുദ്ദ ചെയ്തത്
ശഹീദായ ശേഷം മറ്റൊരാൾ ഇറങ്ങുക
എന്നതീരുമാനത്തിൽ
അവർഎത്തി, അങ്ങ
നെ ആദ്യം യുദ്ധം ചെ
യ്യാൻ ഇറങ്ങിയത് മു
ഹ് യുദ്ധീൻ  എന്നവരാ
ണ് ഹിജ്റ:1128. ദുൽ
ഹിജ്ജ.8 വെള്ളിയാഴ്ച്
യായിരുന്നുഇത്.    അ
ന്നേദിവസം     ജുമുഅ
യുടെ സമയത്ത് മുഹ്
യിദ്ധീൻ എന്നവരും അസറിന്റെ സമയത്ത്
കുഞ്ഞാലി       എന്ന വരുംമഗ് രിബിന്റെ
സമയത്ത്        കുഞ്ഞി
പോകർ എന്ന വരും
ശഹീദായി.      കുഞ്ഞി പോകർ എന്നവർക്ക്
അന്ന് 18 വയസ്സായിരു
ന്നു.
        ഓമാനൂരിൽ നി
ന്ന് 9 KM ദുര മുള്ള കൊണ്ടോട്ടിയിലെ ബ
സ്റ്റാന്റിന്റെ    മുൻവ
ശം പഴയങ്ങാടി ജുമു
അമസ്ജിദ് ഖബർസ്ഥാ
നിലാണ് ഇവർ അന്ത്യ
വിശ്രമം കൊള്ളുന്നത്
     ഈ മഹാൻമാരുടെ ഹഖ് കൊണ്ട് ഇരുവീ
ടുകളിലുംവിജയം കൈവരിച്ചസ്വാലിഹീങ്ങളിൽ അള്ളാഹു ന
മ്മേയും നമ്മുടെ അഹ് ല് കാരേയും ഉൾപെടുത്തട്ടെ
         ആമീൻ